2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ഡൽഹി കാഴ്ചകൾ

അണ്ണാഹസാരെയുടെ ടീമിലെ ആളുകളുടെ ഇപ്പോഴത്തെ ദൗത്യം കണ്ടാലറിയാം അന്നത്തെ സമരം ഒരു സംഘനാടകമായിരുന്നു എന്നത്. കിരൺബേധിബാബ രാംദേവ് തുടങ്ങിയവരെയെല്ലാം മുൻ‌നിർത്തി തുടങ്ങിയ നാടകം അപ്രതീക്ഷമായാണു കെജ്രിവാളിലേക്ക് വഴിമാറുന്നത്.  
ഇപ്പോഴും ഒരാവേശത്തിനു സംഭവിച്ച ഒരു തരംഗം എന്നതിലപ്പുറം ആപ്പിന്റെ രാഷ്ട്രീയത്തെ വിലയിരുത്താനായിട്ടില്ല. പക്ഷെ, വി.പി.സിങ്ങ് വരെ നീണ്ടു കിടക്കുന്ന രാഷ്ട്രീയ പരീക്ഷനങ്ങളി നിന്നും ആപ്പിനെ മാറ്റി നിർത്തുന്നത് അധികാരം മുഖ്യമല്ല എന്ന തോന്നലുണ്ടാക്കാ കെജ്രിവാളിനു കഴിയുന്നു എന്നതാണു. അതാകട്ടെ സ്ഥായിയായി നിലനിർത്താനാകുന്ന ഒന്നല്ല. എങ്കിലും ഇപ്പോ ഒരു അതിനായക പരിവേശമുള്ള സിനിമപോലെ ജനങ്ങ അതാസ്വദിക്കുന്നുണ്ട്.  
ബി.ജെ.പിയുടെയും പ്രചരണ രീതി സമീപനത്തിലൂടെ തന്നെയായിരുന്നു കോണ്ട് പോകാ കരുതിയിരുന്നത്. മോഡിക്ക് ഒരു ഹീറോ പരിവേശം ൽകി ഇല്ലാത്ത വികസനവും മുൻനിർത്തി നടത്താനിരുന്ന പ്രചരണ ഗിമ്മിക്കിനെ തൂണും ചാരി നിന്നവ പെണ്ണും കൊണ്ട് പോകുന്നത് കാണുമ്പോ അണ്ണ ഹസാരെ ബൂമറാങ്ങായ നിരാശയിലാണു ബി.ജെ.പി.

എന്തിനേറെ അമ്പാനിക്കെതിരെയുള്ള കത്തു പോലും ഒരു നല്ല രാഷ്ട്രീയ നോട്ടീസാണു. കോൺഗ്രസ്സിനും ബിജെപിക്കും മറുപടി കഴിയാ ആകാത്ത വിധമുള്ള കെട്ടിയിടലാണു ഒറ്റ മറുപടിയി കെജ്രിവാളിനു കൊടുക്കാനാകുന്നത്

വി.പി.സിങ്ങ് ബി.ജെ.പി മറിച്ചിടുമെന്ന് ഉറപ്പുള്ള ഒരു ഘട്ടത്തി ജനവിധി തേടിയത് പോലും രക്ത്സാക്ഷി പരിവേശമുണ്ടാക്കാ സഹായിച്ചുവെങ്കി അതിനേക്കാളേറെ സാധ്യതകളുള്ള ''മുതലാളി'' വിരോധമാണു കെജ്രിവാളിന്റെ തുരുപ്പ് ചീട്ട്.  ഇത് സാധാരണക്കാരി ഏശുക തന്നെ ചെയ്യും.  അതി എത്ര പ്രായോഗികതയുണ്ട് എന്നതെല്ലാം ബുദ്ധിജീവി കേന്ദ്രങ്ങളി മാത്രമായിരിക്കും ർച്ചകൾ.  അല്ലെങ്കിലും കണക്കുകളും പ്രായോഗികതകളും എന്നാണു ഇന്ത്യ രാഷ്ട്രീയത്തി ർച്ചകളായിട്ടുള്ളത്. ബാബരിമസ്ജിദും രാമജ്ന്മഭൂമിയും വീരാരാധനകളുമല്ലാതെ?

1 അഭിപ്രായം:

  1. അഭിപ്രായത്തോട് യോജിക്കുന്നുണ്ട്. രാഷ്ട്രീയമില്ലാതവരും രാഷ്ട്രീയം മടുത്തവരുമായ സാധാരണക്കാരുടെ മനസ്സില്‍ ഒരു ഹീറോ ഇമേജ് ഉണ്ട് കെജരിവാളിന്.

    മറുപടിഇല്ലാതാക്കൂ